റജബ്
റജബിൽ വിത്ത് വിതയ്ക്കണം
ശഅബാനില്‍ നട്ടുനനയ്ക്കണം
റമളാനില്‍ കൊയ്തെടുക്കണം.
നരകവിമോചനമാണ്
റജബിന്റെ അവതാര ലക്ഷ്യം
സ്വര്‍ഗ്ഗപ്രവേശനമാണതിന്റെ
ജീവിത തത്വം
റഹ്മത്തിന്റെ സുകൃതികളാണ്
റജബിന്റെ സദ്ഗുണങ്ങള്‍.
വാക്കുകള്‍ അളന്നു മുറിച്ചാല്‍
റജബിന്റെ നാക്കില്‍
തേനിനേക്കാള് മധുരം.
വാളുകള്‍ ഉറയിലിടുമ്പോള്‍
റജബിൻ മനസ്സില്‍
സാത്വികന്റെ വിനയം.
സുകരതമായൊരു മൌനത്തിന്റെ
വാചാലമായ അവതരണം.
അപരാധികളുടെ വിചാരണയിൽ
നരകവാതിലുകളിലെ പരിചകൾ.
പാശ്ചാത്താപ വിവശർക്കതൊരു
സ്വര്‍ഗ്ഗ കവാട സ്വാഗതം.
റജബിന്റെ കാരുണ്യം.
സമാധാനത്തിന്റെ സന്ദേശമാണ്
അതിന്റെ ഉള്ളടക്കം.
അപവാദവും പരദൂഷണവുമില്ലാത്ത
അഭിജ്ഞമായ ഒരു ജീവിതചര്യയുടെ
ആമുഖവും അവതാരികയുമാണ്
റജബിന്റെ ബധിരമൂകത.
.
4 coment�rios :
നിദാനം
ഇല്ലായ്മ മാത്രമേ ഉണ്ടായിരുന്നുള്ളു..
ഉണ്ടാവുക എന്ന സങ്കൽപ്പം തന്നെ
അങ്ങിനെയാണ് ഉണ്ടായത്.
ഉണ്ടാവലിനൊപ്പം ഇല്ലായ്മയും
ഉണ്ടായതിനാൽ
ശൂന്യതയിൽ മൗനമുണ്ടായി.
മൗനത്തിൽ വചനം സങ്കല്പിക്കെ
വാചാലതയുടെ സൂക്ഷ്മ തലത്തിൽ
ഒരു ത്രികാല വിസ്ഫോടനം.
സത്യത്തോളം ചെറുതായതിനാലും
സങ്കൽപ്പത്തോളം വലുതായതിനാലും
സമയം എന്ന സംശയമുണ്ടായി.
ഊർജ്ജം ഉറക്കമുണർന്നപ്പോൾ
പദാർത്ഥം യാഥാർത്ഥ്യമായി.
പ്രകാശം കണ്ണുതുറന്നപ്പോൾ
പ്രപഞ്ചവും ചരാചരങ്ങളും.
ഉണ്ടാവുക എന്ന സങ്കൽപ്പത്തിനും
ഇല്ലാതാവുക എന്ന
യാഥാർഥ്യത്തിനും കാരണത്തെ
സത്യത്തേക്കാൾ ചെറുതാണെന്ന്
ശാസ്ത്രം പറയുന്നതിന്റെ കാരണം
സങ്കൽപ്പത്തേക്കാൾ
വലുതായത് കൊണ്ടായിരിക്കും!!
ഉണ്ടാവുക എന്ന സങ്കൽപ്പം തന്നെ
അങ്ങിനെയാണ് ഉണ്ടായത്.
ഉണ്ടാവലിനൊപ്പം ഇല്ലായ്മയും
ഉണ്ടായതിനാൽ
ശൂന്യതയിൽ മൗനമുണ്ടായി.
മൗനത്തിൽ വചനം സങ്കല്പിക്കെ
വാചാലതയുടെ സൂക്ഷ്മ തലത്തിൽ
ഒരു ത്രികാല വിസ്ഫോടനം.
സത്യത്തോളം ചെറുതായതിനാലും
സങ്കൽപ്പത്തോളം വലുതായതിനാലും
സമയം എന്ന സംശയമുണ്ടായി.
ഊർജ്ജം ഉറക്കമുണർന്നപ്പോൾ
പദാർത്ഥം യാഥാർത്ഥ്യമായി.
പ്രകാശം കണ്ണുതുറന്നപ്പോൾ
പ്രപഞ്ചവും ചരാചരങ്ങളും.
ഉണ്ടാവുക എന്ന സങ്കൽപ്പത്തിനും
ഇല്ലാതാവുക എന്ന
യാഥാർഥ്യത്തിനും കാരണത്തെ
സത്യത്തേക്കാൾ ചെറുതാണെന്ന്
ശാസ്ത്രം പറയുന്നതിന്റെ കാരണം
സങ്കൽപ്പത്തേക്കാൾ
വലുതായത് കൊണ്ടായിരിക്കും!!
18 coment�rios :
ജനപ്രിയ പോസ്റ്റുകൾ
-
വ യലിന്റെ കരയില്‍ വെയിലിന്റെ കുടയില്‍ പെരുമയുടെ പൂരം. ആനകള്‍ കുതിരകള്‍ കാളകള്‍ തേരുകള്‍ ആണ്ടികള്‍ ചോഴികള്‍ കാളിമാര് ദാരികര്‍ പൂതം ത...
-
വെളുത്താല്‍ വെയില്‍പ്പേടി കറുത്താല്‍ ഉയിര്‍പ്പേടി ഉദ്യാനങ്ങളില്‍ ഉപവനങ്ങളില്‍ ഉറക്കമില്ലാത്ത മരങ്ങള്‍ കാറ്റിന്റെ നാവിലെപ്പോഴും കാടുകയറുന്ന ...
-
കാ ലമേ നീയെന്റെ മുഖം വീണ്ടും ചായം തേച്ചു മിനുക്കുക. ജീവിതമേ മറ്റാർക്കെങ്കിലും നിന്റെ മധുരം വിളമ്പുക. അനുഭവങ്ങളേ ഉള്ളിൽ...
-
ഹി ജാബിൽ കാണുമ്പോൾ എല്ലാ കണ്ണുകളിലും നിന്നെപ്പോലെത്തന്നെയുള്ള നീലനക്ഷത്രങ്ങൾ ജ്വലിക്കുന്നു. (കറുത്ത മുഖപടങ്ങളിൽ കരുത്തും വിമോചനവും...
-
ക ല്ലുവച്ചതും കണ്ണുവച്ചതും വട്ടത്തിലും ചതുരത്തിലും വളര്‍ന്നു വലുതായി ചിലപ്പോളൊക്കെയീവീടിന്റെ ഉത്തരം മുട്ടുന്നുണ്ട്. കാട്ടിലേക്കു കല്...
-
മറന്നു പോയവരോ മരിച്ചു പോയവരോ അല്ല ഇടക്കിടക്ക് കടന്നു വന്നു മനസ്സില്‍ തൊടുന്നു മടങ്ങിപ്പോകുന്നു. വാര്‍ത്തകളിലോ വര്‍ത്തമാനങ്ങളിലോ ...
-
ഏ തു വേലിയും എളുപ്പം പൊളിക്കാം കെട്ടലാണ് കഷ്ടം.. മുള്ളു വെട്ടുമ്പോഴെ മുറിയും മുളയിലെ ബന്ധങ്ങള്‍ തറ...
-
ചു രം ചുമന്നു കയറുമ്പോള്‍ ഇറങ്ങി വരാറുണ്ട് ചെവിയിലിരുന്നു തിന്നാന്‍ പാകത്തില്‍ നിന്റെ തെറികള്‍ ചാട്ടവാറടികള്‍ . കണ്ടു മുട്ടാറുണ്ട് നീ ത...
-
ഉ റങ്ങുന്നവര്‍ക്കിടയില്‍ ഇണകളെത്തിരഞ്ഞും ഉണര്‍ന്നവര്‍ക്കിടയില്‍ ഇരകളെത്തിരഞ്ഞും സ്വപ്നങ്ങളിഴയുന്നു. ചിതലരിച്ചു കഴിഞ്ഞ പുറ്റുകള്‍ ചികഞ്ഞാല്‍...
-
ക ലപ്പ കൈക്കോട്ട് പിക്കാസ്സ് മഴു കോടാലി മടവാള് ആകൃതിയില്‍ ഒതുങ്ങാറില്ലവയുടെ ആയുസ്സും അദ്ധ്വാനവും. അന്നന്നത്തെ അന്നത...
കവിതകൾ
- മഹാമാരിയിൽ ശ്വാസം മുട്ടുമ്പോൾ
- റജബ്
- നിദാനം
- രാമന്
- കോമാളി
- വിരല്‍പ്പാടുകള്‍
- നേട്ടക്കണക്ക്
- കല്ലിൽ പൂത്തത്
- ഒരു നുണക്കഥ
- സ്മാർട്ട് ഇൻ്റലിജൻ്റ്സ്
- ഒന്നു , രണ്ട് കവിതകൾ
- മനിതം
- സ്മൈലീ കാണ്ഡം
- തിരുശേഷിപ്പ്
- രണ്ട് കൊച്ചു കവിതകള്‍
- മരപ്പാട്ട്
- മണ്ണാത്തിക്കുഞ്ഞമ്മ - പ്രീവിയസ് വെർഷൻ
- ബധിര മാ(ന)സം
- മായാവിലാസങ്ങള്‍
- പാളയും കയറും
- വ്യാജ വാങ്മുഖം
- അടയാളങ്ങള്‍
- കാ കാ.. കൂ കൂ.. ഒരു ലൈവ് കവിത
- വര്‍ഷമാപിനി
- നേര്‍ക്കാഴ്ച്ചകള്‍
- വഴിമരങ്ങള്‍
- ഇലയിലെ വായന
- വാനസ്പത്യം
- മധുരിക്കുന്ന ഓര്‍മ്മകള്‍
- മനുഷ്യപര്‍വ്വം
- ചിതലരിക്കാത്ത വാക്കുകൾ
- റസ്താക്
- കല്പ്പാന്തം
- അയിലത്തല
- പകല്‍പ്പൂരം
- സ്വപ്നങ്ങളുടെ ഇരകള്‍
- ഒരു നെരിപ്പോടിന്റെ നേര്‍പ്പതിപ്പ്
- ഒരുപാട്
- പരിണാമം
- ചില ഹ്രസ്വസംജ്ഞകള്‍
- കാത്തിരിപ്പ്
- വാസന്ത സ്മൃതികള്‍
- നൂല്‍പ്പുഴകള്‍
- വേഷങ്ങള്‍
- നരിമട
- മരുപ്പച്ചയുടെ പിറവി
- വായന
- പട്ടം
- വെള്ളിയാഴ്ച്ചകള്‍
- ശരണാലയവഴികള്
- സ്മാരക ശില
- വണ്ടിക്കാള
- വെളുത്ത കാക്ക
- മരത്തുള്ളികള്‍
- കണക്കു പുസ്തകം
- കാക്കത്തോട്ടിലെ കഥകള്‍
- പിന് വിളികള്‍
- ജാലകം
- നിലാവില്ലാത്ത വഴികളില്‍
- കടലാഴം
- ഗോപുര വിശേഷങ്ങള്‍
- പ്രണാദം
- വെള്ളെഴുത്ത്
- ഇറ്റ് വീഴുന്നത്..
- കാറ്റിനെപ്പോലൊരു വാക്ക്
- വായനയുടെ ഇEവഴികള്‍ !
- വെള്ളെഴുത്ത്
- കുഞ്ഞിക്കുറുക്കന്റെ കല്യാണം
- നഖീലുകള്‍ പറയുന്നത്
- വേലി
- ആയാമം
- കഥാന്ത്യം
- ആകാശത്തണല്‍
- കണ്ണാടി
- ആഴം
- കടല്‍ കാണുമ്പോള്‍
- ദിശ്യം
- അമ്മയുടെ വീട്
- കൊത്തിവെക്കപ്പെട്ട ജന്മങ്ങള്
- നാട്ടുകാഴ്ച്ചകള്‍
- തൊടുന്നവരും വാടുന്നവരും
പിന്തുടരുന്നവർ
എന്നെക്കുറിച്ച്
ജനപ്രിയ പോസ്റ്റുകൾ
-
തൂ ണിൽ നിവർന്നതും തുരുമ്പിൽ മുറിഞ്ഞതും മനസ്സിൽ കുരുത്തതും മരത്തിൽ കരിഞ്ഞതും വാറ്റിൽ തിളക്കുന്നു ചാറ്റിൽ പരക്കുന്നു ...
-
ക ലപ്പ കൈക്കോട്ട് പിക്കാസ്സ് മഴു കോടാലി മടവാള് ആകൃതിയില്‍ ഒതുങ്ങാറില്ലവയുടെ ആയുസ്സും അദ്ധ്വാനവും. അന്നന്നത്തെ അന്നത...
-
ചക്രവാളങ്ങളില്‍ ഋതു ചംക്രമണം സപ്തനിറങ്ങളില്‍ സൂര്യപ്രഭാവം ദിക്കരണികളില്‍ രഥ, ചാമരങ്ങള്‍ ഹിമകണങ്ങളില്‍ പുകമറകളില്‍ നിറഞ്ഞു ...
-
കാ റ്റിനെ കാത്തിരിക്കുന്ന മരങ്ങൾ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട മനുഷ്യ രേപ്പോലെത്തന്നെ, കൈവിരൽത്തുമ്പിൽ പ്രാർത്ഥനയുടെ പൂച്ചെണ്ടുകൾ.....
-
ഹി ജാബിൽ കാണുമ്പോൾ എല്ലാ കണ്ണുകളിലും നിന്നെപ്പോലെത്തന്നെയുള്ള നീലനക്ഷത്രങ്ങൾ ജ്വലിക്കുന്നു. (കറുത്ത മുഖപടങ്ങളിൽ കരുത്തും വിമോചനവും...
-
വെളുത്താല്‍ വെയില്‍പ്പേടി കറുത്താല്‍ ഉയിര്‍പ്പേടി ഉദ്യാനങ്ങളില്‍ ഉപവനങ്ങളില്‍ ഉറക്കമില്ലാത്ത മരങ്ങള്‍ കാറ്റിന്റെ നാവിലെപ്പോഴും കാടുകയറുന്ന ...
-
കഥ ഇ രുട്ടുന്നതിനു മുമ്പ് വീട്ടില്‍ തിരിച്ചെത്തും. കുളിക്കുന്നതിനു മുമ്പ് കുട്ടികളെ ഉറക്കും. കിടക്കുന്നതിനു മുമ്പ് ഉറക്കം...
-
മു രിങ്ങ മരത്തിന്റെ കൊമ്പില്‍ കൂകാറുണ്ടൊരു കാ.. കാ.. മുവ്വാണ്ടന്‍ മാവിന്റെ തുമ്പില്‍ കുറുകാറുണ്ടൊരു കൂ.. കൂ.. കണ്ടാല്‍ കറുത്തവനെ...
-
മു ഹറത്തിനും ദുല്‍ഹജ്ജിനുമിടക്കാണ് അവതീർണ്ണമായ റഹ്മത്തിൻറെ പുണ്യം. ഭൂമിയിലെ മനുഷ്യകുലത്തിനു വേണ്ടി മൂകനും ബധിരനുമായൊരു ...
-
ആജീവനാന്തം ടോക് ടൈം വാറന്റിയുള്ള ബാറ്ററി ലൈഫ്. ഒരു ഒഎസിലും തളച്ചിടാൻ കഴിയാതെ ഒരപൂർവ്വ ജീവിതത്തിന്റെ ശര...