വാനസ്പത്യം
കാറ്റടിക്കില്ല, മഴ പെയ്യില്ല
കറുത്തു കഴിഞ്ഞാല്‍
കാടുപിടിക്കുന്ന, കല്ലിലും
മരത്തിലുമുള്ള കൂടുകളില്‍
കാക്ക കരഞ്ഞാലും
കാതുകേള്‍ക്കില്ല,
കതക് തുറന്നാലും കണ്ണുകാണില്ല.
ജനിതക, ജാതക ദോഷങ്ങള്‍
വനവാസ ദുരിതങ്ങളാല്‍
പിഴച്ചു പോയ വഴികള്‍
അപവാദ ഭയത്താല്‍
അടച്ചിട്ട പൂമുഖം
പ്രവാസ ദുഃഖങ്ങള്‍
വിളമ്പുന്ന പകല്‍
അഗ്നിപരീക്ഷണങ്ങളില്‍
ഉരുകിയ ഉടല്
ആത്മസമര്‍പ്പണങ്ങളില്‍
അടിതെറ്റിയ നടത്തം
പിഴച്ചു പോയ വഴികള്‍
അപവാദ ഭയത്താല്‍
അടച്ചിട്ട പൂമുഖം
പ്രവാസ ദുഃഖങ്ങള്‍
വിളമ്പുന്ന പകല്‍
അഗ്നിപരീക്ഷണങ്ങളില്‍
ഉരുകിയ ഉടല്
ആത്മസമര്‍പ്പണങ്ങളില്‍
അടിതെറ്റിയ നടത്തം
കടക്കണ്ണില്‍ പുരുഷവശ്യം
കടല്‍നാക്കില്‍ വിദ്വേഷം.
കടല്‍നാക്കില്‍ വിദ്വേഷം.
പുകമറകളില്‍ പൂഴ്ത്തിവച്ച
പൂത്തുകായ്ക്കാനുള്ള മോഹം.
പുറത്തുകാണുമ്പോള്‍ ഗൃഹാരാമം
പൂത്തുകായ്ക്കാനുള്ള മോഹം.
പുറത്തുകാണുമ്പോള്‍ ഗൃഹാരാമം
അകത്തു ചെല്ലുമ്പോള്‍ മഹാരണ്യം.
വാസ്തുശാസ്ത്രവിധിപ്രകാരംഒരാജീവനാന്തം
വാര്‍ത്തുവയ്ക്കപ്പെട്ടവയുടെ
പുരാവൃത്തം.
24 coment�rios :
ജനപ്രിയ പോസ്റ്റുകൾ
-
വെളുത്താല്‍ വെയില്‍പ്പേടി കറുത്താല്‍ ഉയിര്‍പ്പേടി ഉദ്യാനങ്ങളില്‍ ഉപവനങ്ങളില്‍ ഉറക്കമില്ലാത്ത മരങ്ങള്‍ കാറ്റിന്റെ നാവിലെപ്പോഴും കാടുകയറുന്ന ...
-
കാ ലമേ നീയെന്റെ മുഖം വീണ്ടും ചായം തേച്ചു മിനുക്കുക. ജീവിതമേ മറ്റാർക്കെങ്കിലും നിന്റെ മധുരം വിളമ്പുക. അനുഭവങ്ങളേ ഉള്ളിൽ...
-
വ യലിന്റെ കരയില്‍ വെയിലിന്റെ കുടയില്‍ പെരുമയുടെ പൂരം. ആനകള്‍ കുതിരകള്‍ കാളകള്‍ തേരുകള്‍ ആണ്ടികള്‍ ചോഴികള്‍ കാളിമാര് ദാരികര്‍ പൂതം ത...
-
ഏ തു വേലിയും എളുപ്പം പൊളിക്കാം കെട്ടലാണ് കഷ്ടം.. മുള്ളു വെട്ടുമ്പോഴെ മുറിയും മുളയിലെ ബന്ധങ്ങള്‍ തറ...
-
ഹി ജാബിൽ കാണുമ്പോഴെല്ലാം എല്ലാ കണ്ണുകളിലും നിന്നെപ്പോലെത്തന്നെയുള്ള നീലനക്ഷത്രങ്ങൾ ജ്വലിക്കുന്നു. (കറുത്ത മുഖപടങ്ങളിൽ കരുത്തും വിമ...
-
മറന്നു പോയവരോ മരിച്ചു പോയവരോ അല്ല ഇടക്കിടക്ക് കടന്നു വന്നു മനസ്സില്‍ തൊടുന്നു മടങ്ങിപ്പോകുന്നു. വാര്‍ത്തകളിലോ വര്‍ത്തമാനങ്ങളിലോ ...
-
ക ല്ലുവച്ചതും കണ്ണുവച്ചതും വട്ടത്തിലും ചതുരത്തിലും വളര്‍ന്നു വലുതായി ചിലപ്പോളൊക്കെയീവീടിന്റെ ഉത്തരം മുട്ടുന്നുണ്ട്. കാട്ടിലേക്കു കല്...
-
ചു രം ചുമന്നു കയറുമ്പോള്‍ ഇറങ്ങി വരാറുണ്ട് ചെവിയിലിരുന്നു തിന്നാന്‍ പാകത്തില്‍ നിന്റെ തെറികള്‍ ചാട്ടവാറടികള്‍ . കണ്ടു മുട്ടാറുണ്ട് നീ ത...
-
ക ലപ്പ കൈക്കോട്ട് പിക്കാസ്സ് മഴു കോടാലി മടവാള് ആകൃതിയില്‍ ഒതുങ്ങാറില്ലവയുടെ ആയുസ്സും അദ്ധ്വാനവും. അന്നന്നത്തെ അന്നത...
-
ഉ റങ്ങുന്നവര്‍ക്കിടയില്‍ ഇണകളെത്തിരഞ്ഞും ഉണര്‍ന്നവര്‍ക്കിടയില്‍ ഇരകളെത്തിരഞ്ഞും സ്വപ്നങ്ങളിഴയുന്നു. ചിതലരിച്ചു കഴിഞ്ഞ പുറ്റുകള്‍ ചികഞ്ഞാല്‍...
കവിതകൾ
- മഹാമാരിയിൽ ശ്വാസം മുട്ടുമ്പോൾ
- റജബ്
- നിദാനം
- രാമന്
- കോമാളി
- വിരല്‍പ്പാടുകള്‍
- നേട്ടക്കണക്ക്
- കല്ലിൽ പൂത്തത്
- ഒരു നുണക്കഥ
- സ്മാർട്ട് ഇൻ്റലിജൻ്റ്സ്
- ഒന്നു , രണ്ട് കവിതകൾ
- മനിതം
- സ്മൈലീ കാണ്ഡം
- തിരുശേഷിപ്പ്
- രണ്ട് കൊച്ചു കവിതകള്‍
- മരപ്പാട്ട്
- മണ്ണാത്തിക്കുഞ്ഞമ്മ - പ്രീവിയസ് വെർഷൻ
- ബധിര മാ(ന)സം
- മായാവിലാസങ്ങള്‍
- പാളയും കയറും
- വ്യാജ വാങ്മുഖം
- അടയാളങ്ങള്‍
- കാ കാ.. കൂ കൂ.. ഒരു ലൈവ് കവിത
- വര്‍ഷമാപിനി
- നേര്‍ക്കാഴ്ച്ചകള്‍
- വഴിമരങ്ങള്‍
- ഇലയിലെ വായന
- വാനസ്പത്യം
- മധുരിക്കുന്ന ഓര്‍മ്മകള്‍
- മനുഷ്യപര്‍വ്വം
- ചിതലരിക്കാത്ത വാക്കുകൾ
- റസ്താക്
- കല്പ്പാന്തം
- അയിലത്തല
- പകല്‍പ്പൂരം
- സ്വപ്നങ്ങളുടെ ഇരകള്‍
- ഒരു നെരിപ്പോടിന്റെ നേര്‍പ്പതിപ്പ്
- ഒരുപാട്
- പരിണാമം
- ചില ഹ്രസ്വസംജ്ഞകള്‍
- കാത്തിരിപ്പ്
- വാസന്ത സ്മൃതികള്‍
- നൂല്‍പ്പുഴകള്‍
- വേഷങ്ങള്‍
- നരിമട
- മരുപ്പച്ചയുടെ പിറവി
- വായന
- പട്ടം
- വെള്ളിയാഴ്ച്ചകള്‍
- ശരണാലയവഴികള്
- സ്മാരക ശില
- വണ്ടിക്കാള
- വെളുത്ത കാക്ക
- മരത്തുള്ളികള്‍
- കണക്കു പുസ്തകം
- കാക്കത്തോട്ടിലെ കഥകള്‍
- പിന് വിളികള്‍
- ജാലകം
- നിലാവില്ലാത്ത വഴികളില്‍
- കടലാഴം
- ഗോപുര വിശേഷങ്ങള്‍
- പ്രണാദം
- വെള്ളെഴുത്ത്
- ഇറ്റ് വീഴുന്നത്..
- കാറ്റിനെപ്പോലൊരു വാക്ക്
- വായനയുടെ ഇEവഴികള്‍ !
- വെള്ളെഴുത്ത്
- കുഞ്ഞിക്കുറുക്കന്റെ കല്യാണം
- നഖീലുകള്‍ പറയുന്നത്
- വേലി
- ആയാമം
- കഥാന്ത്യം
- ആകാശത്തണല്‍
- കണ്ണാടി
- ആഴം
- കടല്‍ കാണുമ്പോള്‍
- ദിശ്യം
- അമ്മയുടെ വീട്
- കൊത്തിവെക്കപ്പെട്ട ജന്മങ്ങള്
- നാട്ടുകാഴ്ച്ചകള്‍
- തൊടുന്നവരും വാടുന്നവരും
പിന്തുടരുന്നവർ
ജനപ്രിയ പോസ്റ്റുകൾ
-
തൂ ണിൽ നിവർന്നതും തുരുമ്പിൽ മുറിഞ്ഞതും മനസ്സിൽ കുരുത്തതും മരത്തിൽ കരിഞ്ഞതും വാറ്റിൽ തിളക്കുന്നു ചാറ്റിൽ പരക്കുന്നു ...
-
ക ലപ്പ കൈക്കോട്ട് പിക്കാസ്സ് മഴു കോടാലി മടവാള് ആകൃതിയില്‍ ഒതുങ്ങാറില്ലവയുടെ ആയുസ്സും അദ്ധ്വാനവും. അന്നന്നത്തെ അന്നത...
-
ചക്രവാളങ്ങളില്‍ ഋതു ചംക്രമണം സപ്തനിറങ്ങളില്‍ സൂര്യപ്രഭാവം ദിക്കരണികളില്‍ രഥ, ചാമരങ്ങള്‍ ഹിമകണങ്ങളില്‍ പുകമറകളില്‍ നിറഞ്ഞു ...
-
കാ റ്റിനെ കാത്തിരിക്കുന്ന മരങ്ങൾ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട മനുഷ്യ രേപ്പോലെത്തന്നെ, കൈവിരൽത്തുമ്പിൽ പ്രാർത്ഥനയുടെ പൂച്ചെണ്ടുകൾ.....
-
ഹി ജാബിൽ കാണുമ്പോഴെല്ലാം എല്ലാ കണ്ണുകളിലും നിന്നെപ്പോലെത്തന്നെയുള്ള നീലനക്ഷത്രങ്ങൾ ജ്വലിക്കുന്നു. (കറുത്ത മുഖപടങ്ങളിൽ കരുത്തും വിമ...
-
വെളുത്താല്‍ വെയില്‍പ്പേടി കറുത്താല്‍ ഉയിര്‍പ്പേടി ഉദ്യാനങ്ങളില്‍ ഉപവനങ്ങളില്‍ ഉറക്കമില്ലാത്ത മരങ്ങള്‍ കാറ്റിന്റെ നാവിലെപ്പോഴും കാടുകയറുന്ന ...
-
കഥ ഇ രുട്ടുന്നതിനു മുമ്പ് വീട്ടില്‍ തിരിച്ചെത്തും. കുളിക്കുന്നതിനു മുമ്പ് കുട്ടികളെ ഉറക്കും. കിടക്കുന്നതിനു മുമ്പ് ഉറക്കം...
-
മു രിങ്ങ മരത്തിന്റെ കൊമ്പില്‍ കൂകാറുണ്ടൊരു കാ.. കാ.. മുവ്വാണ്ടന്‍ മാവിന്റെ തുമ്പില്‍ കുറുകാറുണ്ടൊരു കൂ.. കൂ.. കണ്ടാല്‍ കറുത്തവനെ...
-
മു ഹറത്തിനും ദുല്‍ഹജ്ജിനുമിടക്കാണ് അവതീർണ്ണമായ റഹ്മത്തിൻറെ പുണ്യം. ഭൂമിയിലെ മനുഷ്യകുലത്തിനു വേണ്ടി മൂകനും ബധിരനുമായൊരു ...
-
ആജീവനാന്തം ടോക് ടൈം വാറന്റിയുള്ള ബാറ്ററി ലൈഫ്. ഒരു ഒഎസിലും തളച്ചിടാൻ കഴിയാതെ ഒരപൂർവ്വ ജീവിതത്തിന്റെ ശര...
വായന അടയാളപ്പെടുത്തുന്നു
മറുപടിഇല്ലാതാക്കൂജനിതക, ജാതക ദോഷങ്ങള്‍
മറുപടിഇല്ലാതാക്കൂപുറത്തുകാണുമ്പോള് ഗൃഹാരാമം
മറുപടിഇല്ലാതാക്കൂഅകത്തു ചെല്ലുമ്പോള്‍ മഹാരണ്യം....
ശക്തമായ പ്രമേയം, അവതരണം.
കാതുകേള്‍ക്കില്ല,
മറുപടിഇല്ലാതാക്കൂകതക് തുറന്നാലും കണ്ണുകാണില്ല.
ജനിതക, ജാതക ദോഷങ്ങള്‍
നന്നായി എഴുതി
ആശംസകള്‍
വനവാസ ദുരിതങ്ങളാല്‍
മറുപടിഇല്ലാതാക്കൂപിഴച്ചു പോയ വഴികള്‍
അപവാദ ഭയത്താല്‍
അടച്ചിട്ട പൂമുഖം
പുകമറകളില്‍ പൂഴ്ത്തിവച്ച
പൂത്തുകായ്ക്കാനുള്ള മോഹം.!!!! oru verum pennu!!!
വാര്‍ത്തുവയ്ക്കപ്പെട്ടവയുടെ
പുരാവൃത്തം..........Kudumbam!!!
നല്ലത്.
മറുപടിഇല്ലാതാക്കൂപുറത്തുകാണുമ്പോള് ഗൃഹാരാമം
മറുപടിഇല്ലാതാക്കൂഅകത്തു ചെല്ലുമ്പോള്‍ മഹാരണ്യം.
വാസ്തുശാസ്ത്രവിധിപ്രകാരം
ഒരാജീവനാന്തം
വാര്‍ത്തുവയ്ക്കപ്പെട്ടവയുടെ
പുരാവൃത്തം.
പവാസ ദുഖമാണോ ?
പ്രകൃതിയുടെ ദുഖമാണോ ?
കവിതയിൽ നിഴലിക്കുന്നതെന്ന്
തിരിച്ചറിയാൻ കഴിയുന്നില്ല.
ആശംസകൾ.
കവിത പൂര്‍ണ്ണമായി മനസ്സിലായില്ല.
മറുപടിഇല്ലാതാക്കൂകുറെ ചിന്തിച്ചു വേണം മനസ്സിലാക്കാന്‍
മറുപടിഇല്ലാതാക്കൂഒരു ക്ലിക്കിൽ തീരുമാനിക്കപ്പെടുന്നു..പലതും,പലപ്പോഴും...
മറുപടിഇല്ലാതാക്കൂഒരുമിച്ചൊഴുകുക തന്നെ നല്ലത്.അനാവശ്യമായ കൈവഴികൾക്ക് പ്രസക്തിയില്ലാതെ വരുമപ്പോൾ.
വിവരസാങ്കേതിക വിദ്യയും വളർന്നുകൊണ്ടിരിക്കുന്നു... കണ്ടറിയാം..
ശുഭാശംസകൾ....
വിധി എന്ന രണ്ടക്ഷരത്തില്‍ അവസാനിപ്പിപ്പിക്കുന്ന
മറുപടിഇല്ലാതാക്കൂവെറും വാര്ത്തുവെക്കലുകള്
ചിത്രം കഥ പറയുന്നു.
ആശംസകൾ
മറുപടിഇല്ലാതാക്കൂപ്രവാസികളുടെ ഭാര്യമാരുടെ ആത്മ ദു:ഖം....
മറുപടിഇല്ലാതാക്കൂപുറത്തുകാണുമ്പോള് ഗൃഹാരാമം അകത്തു ചെല്ലുമ്പോള്‍ മഹാരണ്യം. വാസ്തുശാസ്ത്രവിധിപ്രകാരം ഒരാജീവനാന്തം വാര്‍ത്തുവയ്ക്കപ്പെട്ടവയുടെ പുരാവൃത്തം.
മറുപടിഇല്ലാതാക്കൂഭാവസാന്ദ്രമായ വരികൾ........
ആശംസകള്‍
മറുപടിഇല്ലാതാക്കൂപുകമറകളില് പൂഴ്ത്തിവച്ച
മറുപടിഇല്ലാതാക്കൂപൂത്തുകായ്ക്കാനുള്ള മോഹം.
പുറത്തുകാണുമ്പോള്‍ ഗൃഹാരാമം
അകത്തു ചെല്ലുമ്പോള്‍ മഹാരണ്യം.
വാസ്തുശാസ്ത്രവിധിപ്രകാരം
ഒരാജീവനാന്തം
വാര്‍ത്തുവയ്ക്കപ്പെട്ടവയുടെ
പുരാവൃത്തം.
ഭാവതീവ്രതയുള്ള വരികള്‍
ആശംസകള്‍
ആദ്യം പൂവുണ്ടാകും പിന്നീട് അതിൽ നിന്നും കായുണ്ടാകും.ശേഷം അതു പഴുത്ത് മാമ്പഴമാകും.കവിതയാകും.നാം അതു ഭുജിക്കും.നിർവൃതി പൂകും.ഈ വാനസ്പത്യം അവിടം വരെ പോകുന്നില്ല്ല.ഇടക്കുവച്ച് നിർത്തി.അതെന്തായിരുന്നു?
മറുപടിഇല്ലാതാക്കൂനന്നായി എഴുതി ഇക്കാ, ആശംസകള്‍
മറുപടിഇല്ലാതാക്കൂ"വാനസ്പത്യം"....ഒന്നു കറക്കി.ആശയം പല തലത്തിലേക്കും പരക്കുന്നുണ്ട്.(അതാണല്ലോ കവിത )ശരിയായാലും തെറ്റിയാലും ഒരു വ്യാഖ്യാനശ്രമം നടത്തട്ടെ !
മറുപടിഇല്ലാതാക്കൂ____________'കറുത്തു കഴിഞ്ഞാല്‍ '-ഒരു സ്ത്രീയുടെ ജനിതക,ജാതക ദോഷങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു.ബാക്കി അവസാന വരികളിലും വ്യക്തം.മൊത്തത്തില്‍ 'വിരിഞ്ഞു കായ്ക്കുന്ന' ഒരു സ്ത്രീ യുടെ മൊത്തം യാതനകള്‍ വിടര്‍ന്നു വരുമ്പോലെ!!
അഭിനന്ദനങ്ങള്‍!! !
അക്ഷരങ്ങള്‍ അടയാളപ്പെടുത്തുന്നു ഭാവ സാന്ദ്രമായ കാവ്യത്തെ ആശംസകള്‍ ചെറിയാക്കാ
മറുപടിഇല്ലാതാക്കൂജനിതക, ജാതക ദോഷങ്ങള്‍
മറുപടിഇല്ലാതാക്കൂഅകത്തു ചെല്ലുമ്പോള്‍ മഹാരണ്യം.
മറുപടിഇല്ലാതാക്കൂഇതാരിക്കാം സത്യം.നന്നായി എഴുതി... ആശംസകള്‍
സൂപര്‍
മറുപടിഇല്ലാതാക്കൂനന്നായി എഴുതിയിരിക്കുന്നു
ആശംസകള്‍
കവിത കൊള്ളാം ഇക്കാ ..
മറുപടിഇല്ലാതാക്കൂആശംസകള്